🚨 FACT CHECK: Prakash Raj’s Voter-Deletion Claim Falls Flat!
Actor Prakash Raj alleged that his name was deleted from the electoral roll during the SIR exercise.
But the official clarification from Bengaluru Central City Corporation tells a different story.
✅ His name was on the electoral roll when the data was frozen for SIR.
✅ BLO verification found that he had shifted from his registered address, where he reportedly had not been residing for the past four years.
✅ Prakash Raj himself reportedly confirmed to officials that he no longer lives at that address and has shifted to another location within Shanthinagar constituency.
✅ Officials clarified that he can register/update his voter details at his current residence through Form 6.
The civic body says the allegations in the circulating video were “verified and found not true.”
Before accusing the Election Commission of deleting votes, shouldn’t public figures first verify the facts and ensure their own electoral details are updated?
Facts matter. Electoral rolls cannot be maintained on outdated residential addresses.
#SIR #VoterList #ElectionCommission #FactCheck
@armani_bloom@savarnafascist@avs_IND സാധാരണക്കാരുടെ ഡാറ്റ mil ടാർഗറ്റിങ് സിസ്റ്റങ്ങൾ എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്ന് തപ്പി നോക്കൂ. I am not a pro just read about these recently.
@AJEnglish This you ? PRAYERS inside closed MOSQUES !!
So are you calling your govt (QATAR) FAR-RIGHT for mandating the same rules that you seem to find offensive ??
This guideline on Namaz is from government of Qatar, which funds Al Jazeera
Basically, it's illegal to do Namaz in open in Qatar, Al Jazeera's home country but same Al Jazeera is calling it human rights violation in India
🚨 Unconfirmed Reports
A possible sabotage angle in the Mundathikode explosion is being discussed across social media.
There are also claims that some Malayalam news channel had visited the site shortly before the incident.
Given the seriousness of the tragedy, a thorough and transparent investigation by the concerned authorities is essential.
The truth must come out.
അങ്ങിനെ ഒരു സ്ഫോടനം നടക്കാനുള്ള ഒരു സാധ്യതയും ഇല്ലന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി ഉറപ്പിച്ചു പറയുന്നു, പടക്കത്തിന്റെ തിരി ഉണ്ടാക്കുന്ന തൊഴിലാളി വിൽസൺ പറഞ്ഞത് തിരി ഉണക്കി മറിച്ചിടുമ്പോൾ പെട്ടന്ന് ഒരു തീ ഉണ്ടായെന്നാണ്, തിരിയിൽ നിന്ന് ഒരിക്കലും സ്പർക്ക് ഉണ്ടാവില്ല.
സംഘപരിവാരിനെയോ ബിജെപിയോ ഡിഫെൻഡ് ചെയുന്ന 1000 വിഡിയോസ് ചെയ്താലും ഒറ്റ ഫേസ്ബുക്ക് പോസ്റ്റ് കൊണ്ട് പണിക്കർ ഓഡിറ്റ് ചെയ്യപ്പെടുന്നുണ്ട്...
കൃഷ്ണനെയും രാമനെയും പ്രകീർത്തിച്ചുകൊണ്ട് ആയിരം ഭജൻസ് പാടിയ നന്ദഗോവിന്ദം ഭജൻസ്,സന്ദർഭവശാൽ പാടിയ ഒരു ക്രിസ്തീയ ഭക്തിഗാനത്തിന്റെ പേരിൽ സൈബർ ആക്രമണം നേരിടുകയാണ്...
ചെറിയ കാര്യങ്ങളുടെ പേരിൽ സ്വന്തം ആളുകളെ തന്നെ ആക്രമിക്കുന്നത് ശത്രുക്കൾക്ക് ആയുധം നൽകുന്നതിന് തുല്യമാണ്. പണിക്കരെപ്പോലെയുള്ള നിരീക്ഷകർക്കോ നന്ദഗോവിന്ദം പോലുള്ള ഭജന സംഘങ്ങൾക്കോ എതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾ നിഷ്പക്ഷരായ ആളുകളെ പ്രസ്ഥാനത്തിൽ നിന്ന് അകറ്റുവാനേ ഉപകരിക്കൂ...
ഒരാൾ ഹിന്ദുവിരോധിയാണോ അല്ലയോ എന്ന് തീരുമാനിക്കാൻ ഒരൊറ്റ പോസ്റ്റോ ഒരു പാട്ടോ മാത്രം മാനദണ്ഡമാക്കരുത്. ഏതൊരു വ്യക്തിക്കും അവർ ചെയ്യുന്ന പ്രവർത്തനങ്ങളിൽ ഒരു "Benefit of the doubt" നൽകാനുള്ള സഹിഷ്ണുത സൈബർ ലോകം കാണിക്കേണ്ടതുണ്ട്.😐🙏
@irenaakbar The sanghis are right! No Muslim. No matter how educated. No matter how 'secular' they pretend to be ... Will NEVER ever stand apart from their community. No matter how heinous the crime. Never.
Huge protest organised in front of Zudio outlets, expressing solidarity with Hindu women who got victimized and coerced for conversion, in Tata Consultancy Services, Nasik.
Ohh.. Sorry.
Posted a wrong video.
That was Save Palastine protest.
My apologies.
Deleting this tweet.
കേരള രാഷ്ട്രീയ ചരിത്രത്തിൽ ഇതുവരെ കണ്ട് പരിചിതമല്ലാത്ത തരം അതിക്രമമാണ് മണലൂർ പഞ്ചായത്തിലെ 205-ാം നമ്പർ ബൂത്തിൽ അരങ്ങേറിയത്. ടി എൻ പ്രതാപന്റെ നേതൃത്വത്തിലുള്ള ഒരു ഗുണ്ടാസംഘം, വോട്ടിംഗ് നടന്നുകൊണ്ടിരിക്കെ പോളിംഗ് ബൂത്തിലേക്ക് ഇരച്ചുകയറുകയും ബിജെപിയുടെ ബൂത്ത് ഏജന്റിനെ ബൂത്തിനകത്ത് വെച്ച് കയ്യേറ്റം ചെയ്യുകയും ചെയ്തു. തുടർന്ന് അദ്ദേഹത്തെ വലിച്ചിഴച്ച് പുറത്തുകൊണ്ടുപോയി പോളിംഗ് സ്റ്റേഷൻ മുറ്റത്തിട്ട് ക്രൂരമായി മർദ്ദിച്ചു. ഈ അക്രമത്തിന് ടി എൻ. പ്രതാപൻ നേരിട്ടാണ് നേതൃത്വം നൽകിയത്.
കൃത്യമായ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടും ഇതുവരെ പ്രതാപനെതിരെ കേസെടുക്കാനോ ഗൗരവമായി ഇടപെടാനോ പോലീസോ തെരഞ്ഞെടുപ്പ് കമ്മീഷനോ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് ബിജെപി ഈ വിഷയം ശക്തമായി ഉന്നയിക്കാൻ തീരുമാനിച്ചത്.
വോട്ടിംഗ് സമയത്ത് സ്ഥാനാർത്ഥിക്ക് മാത്രമേ ബൂത്തിനകത്ത് പ്രവേശിക്കാൻ അനുമതിയുള്ളൂ എന്നിരിക്കെ, അഞ്ചാറു പേർക്കൊപ്പമാണ് പ്രതാപൻ അകത്തുകയറിയത്. ഇത് ചോദ്യം ചെയ്ത 65 വയസ്സുള്ള ഞങ്ങളുടെ ഏജന്റ് ജയപ്രകാശിനെ അവർ ക്രൂരമായി മർദ്ദിച്ചു. അദ്ദേഹം നിലത്തുവീണ് ബോധരഹിതനായി കിടക്കുമ്പോൾ പോലും പ്രതാപൻ മുണ്ട് മടക്കിക്കുത്തി ആക്രോശിക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. ടി എൻ പ്രതാപനെ അയോഗ്യനാക്കാൻ തക്കവണ്ണമുള്ള ഗുരുതരമായ കുറ്റകൃത്യമാണ് അവിടെ നടന്നത്. ഇതിനെതിരെ ശക്തമായ നിയമനടപടികൾ ഉണ്ടാവണം.
മർദ്ദനമേറ്റ ഞങ്ങളുടെ ഏജന്റ് മദ്യപിച്ചിട്ടുണ്ടെന്ന് വരുത്തിത്തീർക്കാൻ പോലീസ് ശ്രമിച്ചെങ്കിലും, രണ്ട് ആശുപത്രികളിൽ നടത്തിയ പരിശോധനയിൽ അദ്ദേഹം മദ്യപിച്ചിട്ടില്ലെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. ഇതിനെതിരെ ഞങ്ങൾ കളക്ടർക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയിട്ടുണ്ട്. നീതി ലഭിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനാണ് ഞങ്ങളുടെ തീരുമാനം.
-ശ്രീ കെ കെ അനീഷ് കുമാർ
Arrest ആയ കന്യാസ്ത്രീയുടെ ജാമ്യം എടുത്തതാണ് BJP ചെയ്ത ഏറ്റവും വലിയ മണ്ടത്തരങ്ങളിൽ ഒന്ന്! @BJP4Keralam !
✝️ Sabha Backstabed BJP.
@BJP4Keralam@RajeevRC_X
BJP leader P C George openly challenged Metropolitan’s of Kerala , if you do politics we will consider you as politician only
Great guts P C 👏🏽👏🏽 Majority of Bishops openly worked for UDF
@AmitShah ji please pass FCRA amendment bill in the present format ,no dilutions please
പാലക്കാട് UDFന് വോട്ട് തെണ്ടാൻ മാപ്രാ
എല്ലാവരും ശോഭ ചേച്ചി
മാപ്രാ-കുറച്ച്മാറി നോക്കാം UDFകാരനെ കിട്ടി,അയാളും ശോഭ ചേച്ചി
മാപ്രാ-ഇനിയും മാറി നോക്കാം അവിടെയും ശോഭ ചേച്ചി
മാപ്രാ- ഇനിയും മാറി നോക്കാം
സ്റ്റുഡിയോയിൽ നിന്ന് -മാറി മാറി കോയമ്പത്തൂർ എത്തുമോ?
മാപ്രയുടെ അളിഞ്ഞ ചിരി
Based on its independent analysis of new satellite imagery and detailed knowledge of the site, the IAEA can confirm recent impacts of military strikes close to Iran’s Bushehr Nuclear Power Plant (BNPP), including one just 75 metres from the site perimeter. The BNPP itself has not been damaged, the IAEA’s analysis of the 5 April imagery shows.
Once again, IAEA Director General @rafaelmgrossi warns that continued military activity near the BNPP - an operating plant with large amounts of nuclear fuel - could cause a severe radiological accident with harmful consequences for people and the environment in Iran and beyond.
Regardless of the nature of the intended targets, DG Grossi says such attacks pose a very real danger to nuclear safety and must stop. DG Grossi reiterates call for all parties to fully respect the 7 indispensable pillars for ensuring nuclear safety and security during a conflict. A nuclear facility and surrounding areas should never be struck, DG Grossi says.
M. A. Baby CPM General Secretary justifies the brutal hand-chopping of Joseph sir by Islamists by saying ‘he made a mistake’—not a word against the criminals. And this is the same party that preaches freedom of speech 24/7.