Team UDF officially took charge today at the swearing-in ceremony held at Central Stadium, Thiruvananthapuram.
United by purpose and committed to the people, we will work together tirelessly for the welfare, progress, and inclusive development of #Keralam.
With the support and blessings of the people, we begin this new journey with hope and responsibility.
Pinarayi Vijayan’s repeated attacks on @RahulGandhi are nothing but an attempt to obtain the favour of #Modi & #AmitShah. Under pressure of cases & political blackmail, he seems willing to bend 90% for their approval. Kerala deserves clarity, not compromise.
#CJP
ആര്.എസ്.എസിനെ പ്രതിരോധിച്ചത് സി.പി.എമ്മാണെന്നും അതില്‍ കോണ്‍ഗ്രസിന് ഒരു പങ്കുമില്ലെന്നുമുള്ള പിണറായി വിജയന്റെ നിരന്തരമുള്ള പ്രസ്താവന ചരിത്രം അറിയുന്ന കേരള ജനത അവജ്ഞയോടെ തള്ളിക്കളയും. കാരണം ലക്ഷണമൊത്തെ ആര്.എസ്.എസ് ഏജന്റ് പിണറായി വിജയനാണ്.
1977 ല്‍ ആര്.എസ്.എസിന്റെ പിന്തുണയില്‍ മത്സരിച്ച് നിയമസഭയില്‍ എത്തിയ എം.എല്‍.എ പിണറായി വിജയനാണ്, അല്ലാതെ വി.ഡി സതീശനല്ല. അന്ന് ഉദുമയിലെ സി.പി.എം- ആര്.എസ്.എസ് സംയുക്ത സ്ഥാനാര്‍ത്ഥിയായിരുന്നില്ലേ ആര്.എസ്.എസ് നേതാവ് കെ.ജി മാരാര്‍? അതേ കെ.ജി മാരാര്‍ ഇ.എം.എസിന് ബാഡ്ജ് കുത്തിക്കൊടുക്കുന്ന ചിത്രം ഇപ്പോഴും ലഭ്യമാണെന്നതും മറക്കരുത്. പാലക്കാട് മത്സരിച്ച സി.പി.എം സ്ഥാനാര്‍ത്ഥി ശിവദാസ മേനോന്റെ പ്രചരണ പരിപാടിയില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി പങ്കെടുത്തതും പിണറായി വിജയന് നിഷേധിക്കുമോ? 1989 ല്‍ കോണ്‍ഗ്രസിനെ അട്ടിമറിക്കാന്‍ വി.പി സിംഗിന് പിന്തുണ നല്‍കിക്കൊണ്ട് സി.പി.എം നേതാക്കളായ ഇ.എം.എസും ജോതിബസുവും അദ്വാനിക്കും വാജ്പേയ്ക്കും ഒപ്പം നില്ക്കുന്ന ചിത്രങ്ങളും ഗൂഗിളില്‍ പരതിയാല്‍ കിട്ടും. ഈ വിപ്ലവ പാരമ്പര്യങ്ങളൊക്കെ മറച്ചുവച്ചു കൊണ്ടാണ് ആര്.എസ്.എസിനോട് ഒരു ഘട്ടത്തിലും സന്ധി ചെയ്തിട്ടില്ലെന്നും വര്‍ഗീയതയെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചെന്നും പിണറായി വിജയന് പറയുന്നത്.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ സി.പി.എം- ബി.ജെ.പി സഖ്യം കേരളത്തില്‍ ഉണ്ടായിരുന്നെന്ന വെളിപ്പെടുത്തല്‍ നടത്തിയത് ആര്.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ മുന്‍ എഡിറ്റര്‍ ബാലശങ്കറാണ്. അതിന് എന്ത് മറുപടി പറയാനുണ്ട്? ആ സഖ്യത്തിന്റെ കാരണഭൂതന് പിണറായി വിജയനാണ്. വി.ഡി സതീശനല്ല
ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സ്വകാര്യ വാഹനത്തില്‍ തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലില്‍ ആര്.എസ്.എസ് നേതാക്കളുമായി ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്തിയതും പിണറായി വിജയനാണ്, വി.ഡി സതീശനല്ല. നിയമസഭയില്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ മറുപടി പറയാതെ തലകുനിച്ച് ഇരുന്ന മുഖ്യമന്ത്രിയുടെ പേരും പിണറായി വിജയനെന്നാണ്.
ദേശീയപാത തകര്‍ന്ന് വീണപ്പോള്‍ നാഗ്പൂരിലെ ആര്.എസ്.എസ് ആസ്ഥാനത്തിന്റെ പ്രതിനിധിയായ നിതിന്‍ ഗഡ്കരിക്ക് ആമാടപ്പെട്ടിയും പൊന്നാടയുമായി പോയതും പിണറായി വിജയനാണ്, വി.ഡി സതീശനല്ല.
നിര്‍മ്മല സീതാരാമനുമായി ഡല്‍ഹിയില്‍ പുട്ടും കടലയും കഴിക്കാന്‍ പോയപ്പോള്‍ സംസ്ഥന ഗവര്‍ണ്ണറെ കൂടെ കൂട്ടിയത് പിണറായി വിജയനാണ്, വി.ഡി സതീശനല്ല
അമിത്ഷാ പറഞ്ഞപ്പോള്‍ 90 ഡിഗ്രി കുനിഞ്ഞു നിന്ന് പി.എം ശ്രീയില്‍ ഒപ്പിട്ടു കൊടുത്ത ആളുടെ പേര് പിണറായി വിജയന് എന്നാണ്, വി.ഡി സതീശനെന്നല്ല.
ഒരു ഘട്ടത്തില്‍ ആര്.എസ്.എസ് വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്നും എല്ലാ ഘട്ടത്തിലും അങ്ങനെ പറഞ്ഞിട്ടില്ലെന്നും മനോരമ ചാനലിന് അഭിമുഖം നല്കിയ ആളുടെ പേരും പിണറായി വിജയന് എന്നാണ്, വി.ഡി സതീശന് എന്നല്ല.
മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങള്‍ ഒഴിവാക്കുന്നതിന് പകരം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പ്രതിയാകേണ്ടിയിരുന്ന കൊടകര കുഴല്‍പ്പണ കേസ് അട്ടിമറിച്ചത് പിണറായി വിജയനാണ്, വി.ഡി സതീശനല്ല.
എ.ഡി.ജി.പിയെ ആര്.എസ്.എസ് നേതാക്കളുടെ അരികിലേക്ക് ദൂതുമായി അയച്ച മുഖ്യമന്ത്രിയും പിണറായി വിജയനാണ്, വി.ഡി സതീശനല്ല. പിടിക്കപ്പെട്ടപ്പോള്‍ യാതൊരു ഉളുപ്പുമില്ലാതെ എ.ഡി.ജി.പിയെ സംരക്ഷിച്ചതും ഇതേ പിണറായി വിജയനാണ്.
തൃശൂര്‍ പൂരം കലക്കി ബി.ജെ.പിയെ തൃശൂരില്‍ ജയിപ്പിച്ച് കരുവന്നൂരിലെ ഇ.ഡി അന്വേഷണവും മകളുടെ കമ്പനിക്കെതിരായ എസ്.എഫ്.ഐ.ഒ അന്വേഷണവും അട്ടിമറിച്ച മുഖ്യമന്ത്രിയുടെ പേരും പിണറായി വിജയനെന്നാണ്.
സംഘ്പരിവാറിന് എതിരായ കോണ്‍ഗ്രസിന്റെ പോരാട്ടത്തിന് പിണറായി വിജയന്റെ സ്റ്റഡി ക്ലാസ് വേണ്ട. അത് ഇനി കേരളത്തിലെ സി.പി.എമ്മിനും അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. മുഖ്യമന്ത്രിയുടെ കയ്യിലുള്ളതിനേക്കാള്‍ ചിത്രങ്ങള്‍ ഞങ്ങളുടെ കയ്യിലുണ്ട്. അതിന് കൂടി മറുപടി പറഞ്ഞു പോകൂ - എന്ന് പ്രതിപക്ഷ നേതാവ് ശ്രീ @vdsatheesan
#cjp #communistjanataparty #cjpdeal #CpmRSS
🛑സുധാകരനെ സ്ഥാനാർത്ഥിയാക്കുന്നത് മീഡിയ...
🛑സുധാകരനെ രാജി വെപ്പിക്കുന്നത് മീഡിയ...
🛑സുധാകരന് സീറ്റ് നിഷേധിക്കുന്നത് മീഡിയ
🛑സുധാകരനാണ് സീറ്റ് കൊടുക്കുന്നതും
🛑അലോഷിയെ രാജിവെപ്പിച്ചത് മീഡിയ
🛑അലോഷിയുടെ രാജി പിൻവലിച്ചതും മീഡിയ
#TeamUDF തകർക്കാൻ ആർക്കും പറ്റില്ല
Sreenadevi Kunjamma ❤️
NDTV ചാനൽ ഇന്ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച പ്രീ-ഇലക്ഷൻ കോൺക്ലേവ് 'Kerala Power Play' യിൽ
"From Temple to Ballot : The Sabarimala Debate" എന്ന വിഷയത്തിൽ പാനൽ ഡിസ്കഷനിൽ പങ്കെടുത്തു.
ശബരിമല ഭക്തിയുടെയും ആത്മീയ ടൂറിസത്തിന്റെയും വിശുദ്ധ കേന്ദ്രമായി തുടരേണ്ടതാണ് - രാഷ്ട്രീയപ്പോരിന്റെയും അഴിമതിയുടെയും സ്വാർത്ഥ താൽപര്യങ്ങളുടെയും യുദ്ധഭൂമിയായി മാറരുത്.
She will be great asset for INC
BREAKING
May God grant Shashi Tharoor a long life; may he live for 100 years. He has helped my son a lot. He has been supporting my son since he was 11 years old.
— Sanju Samson’s father
*സ്വരാജിനെ പോലുള്ളവർക്ക്.. ഞങ്ങൾ വലിയ സംഭവമാണെന്നും ബുദ്ധി ജീവികളാണെന്നും എന്ന ഒരു വിചാരം ഉണ്ടായിരുന്നു... അതെല്ലാം ❓പുതിയ ന്യൂ ജനറേഷൻ ടീമുകൾ അങ്ങ് ഇല്ലാതാക്കി കൊടുത്തു.. 👍😁
#SwarajuFry
പിണറായി അന്ന്: ഗണേഷ് കുമാറിന്റെ ഭാര്യ നൽകിയ പരാതി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വായിച്ചതിനു ശേഷം ആ പരാതിക്ക് എന്ത് സംഭവിച്ചു?’;
പിണറായിയോട് ഇന്ന്: ഗണേഷ് കുമാറിന്റെ ഭാര്യ നൽകിയ പരാതി പോലിസിൽ 112-ൽ വിളിച്ചിട്ടും മുഖ്യമന്ത്രിയുടെ മകളോട് ധരിപ്പിച്ചിട്ടും ആ പരാതിക്ക് എന്ത് സംഭവിച്ചു?
The QR code on the CBSE 12th Standard Mathematics question paper to a Rickroll video on YouTube.
All institutions are under the control of Modi slaves, who are not qualified to run these institutions. This is purposeful destruction of India by OG CIA agent and his gang.